കലയുടെ പ്രതിഫലനം

On 03 August 2010 1 comments


ലേഖനം:


ക്ളാസിക്ക് സംവിധായകനായ ഗൊദാര്‍ദിന്റെ സിനിമകളില്‍ രസകരമായ ചില പ്രവണതകളുണ്ട്. കാണികളെല്ലാം സിനിമയില്‍ മുഴുകി ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ചില സിനിമകളില്‍ സ്ക്രീനില്‍ ഇകചഋങഅ എന്ന ആറക്ഷരം തെളിയുകയായി. ഇക്കാണുന്നത് വെറും സിനിമയാണ് എന്ന അര്‍ഥത്തില്‍ മാത്രമല്ല മറിച്ച്, സിനിമ എന്ന കല തന്നെ വളരെ സ്പെഷലാണ് എന്നും അതിനെ നിരൂപണം ചെയ്യുന്ന കാണികളിലും ഈ സ്പെഷാലിറ്റി ഉണ്ടാവണമെന്നുമാണ് ഗൊദാര്‍ദ് ചിന്തിക്കുന്നത് എന്ന് പല നിരൂപകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാമുകിയെ തട്ടിക്കൊണ്ടുപോകുന്ന വില്ലനെ പിന്തുടര്‍ന്ന് നായകന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളിലൂടെ ചാടുന്ന സമയത്തായിരിക്കും ചിലപ്പോള്‍ ഇകചഋങഅ എന്ന് സ്ക്രീനില്‍ തെളിയുന്നത്. ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന കാണികള്‍ക്ക് ഇത് വിരസതയാവില്ല. എന്നുമാത്രമല്ല, ക്രിയാത്മകമായ ഒരു ഓഡിയന്‍സിനെ ഗൊദാര്‍ദ് തന്റെ കാലത്ത് എങ്ങനെ നിര്‍മ്മിച്ചു എന്നുകൂടിയാണ് ഇത് മനസ്സിലാക്കിത്തരുന്നത്. പുതിയ കാലത്ത് അദ്ദേഹം പ്രസക്തനായി നില്‍ക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ. പറഞ്ഞുവരുന്നത്, സിനിമ എന്ന സവിശേഷ കലയെക്കുറിച്ച് രൂപപ്പെടുത്തേണ്ട ആരോഗ്യകരമായ കാഴ്ചപ്പാടുകളെക്കുറിച്ചാണ് ആശയവും സാങ്കേതികവിദ്യകളും മനുഷ്യാധ്വാനവും പണവും കാലാവസ്ഥകളും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്ന സങ്കീര്‍ണ്ണമായ ഒരു പ്രൊസസിലൂടെ രൂപപ്പെടുത്തുന്ന സിനിമ പോലെ ഇത്രയും ബുദ്ധിമുട്ടേറിയ ഒരു കലയും ലോകത്തില്ല. അതുകൊണ്ടുതന്നെ സിനിമ എന്നാല്‍ വെറും ആശയക്കൈമാറ്റമാണ് എന്ന് ധരിക്കുന്നത് തികച്ചും ന്യായമല്ല. ആശയത്തിനാണ് പ്രഥമ സ്ഥാനമെങ്കിലും സിനിമ രൂപപ്പെടുത്താനുണ്ടായ മേല്‍പറഞ്ഞ ഘടകങ്ങളുടെ ഒരു പ്രദര്‍ശനമാണ് സിനിമ. അതാണ് ഇശിലാമ യുടെ ഛുലില. മലയാളസിനിമയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയുടെ തലക്കെട്ട് ഈയടുത്ത് കേട്ടത് വളരെ രസകരമായി തോന്നി. മലയാളസിനിമയും മൂട്ടയും എന്നായിരുന്നു ആ തലക്കെട്ട്. ഇന്ന്, മലയാളസിനിമയുമായി ബന്ധപ്പെട്ട സകലവിധ പ്രശ്നങ്ങളും(തിയേറ്ററിലിരിക്കുന്ന പ്രേക്ഷകന്റേതടക്കം) ഇത് വരച്ചിടുന്നു. എങ്കിലും ചിതലരിക്കുന്ന സിനിമാ നിരൂപണ മേഖലക്കാണ് ഇത്തരം തലവാചകങ്ങള്‍ നന്നായി ഇണങ്ങുക. പുതിയ കാലത്ത് സിനിമ ജനങ്ങളുടെ ഏതൊക്കെ പള്‍സുകളില്‍ എങ്ങനെയൊക്കെ ംീൃസ ീൌ ചെയ്യുന്നുവെന്ന് മനസ്സിലാക്കാന്‍ നിരൂപകര്‍ക്ക് സാധിക്കുന്നില്ല. നെറ്റിയില്‍ ചന്ദനക്കുറിയും കൈയില്‍ മന്ത്രച്ചരടുകളുമായി ഒരാള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടനെ ഹൈന്ദവഫാഷിസം എന്ന് ഒച്ചയിടുകയായി. തൊപ്പിയും താടിയും വെച്ച ഒരാള്‍ വില്ലനായി വന്നയുടന്‍ അത് ന്യൂനപക്ഷത്തെയും അവന്‍ കറുത്തവനാണങ്കില്‍ അധസ്ഥിതനെയും ചവിട്ടിയരക്കുന്നു എന്നാവും നിലവിളി. പ്രമുഖ തിരക്കഥാകൃത്ത് രജ്ഞിത്തിനോട് തന്റെ ദേവാസുരം എന്ന സിനിമയിലെ നായകന്‍ പ്രതിനിധീകരിക്കുന്നത് ഹൈന്ദവഫാഷിസത്തെ അല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇവിടെ സിനിമാനിരൂപണ ശാഖയേ ഇല്ലാ എന്നാണ്. അത്തരം അജണ്ടകള്‍ ഉള്ള സിനിമകളും ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത്തരമല്ലാത്ത സിനിമകളുമുണ്ടല്ലോ എന്നായിരുന്നു മറുപടി. സിനിമയെ ഒറ്റക്കണ്ണുകൊണ്ടുമാത്രം നോക്കിക്കാണുന്നത് തികച്ചും നെഗറ്റീവായ വലിയ സ്വാധീനമാണുണ്ടാക്കുക. ഈയിടെ പുറത്തിറങ്ങിയ കരണ്‍ ജോഹറിന്റെ മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ നിരൂപണത്തിന് ഇത്തരക്കാര്‍ പറഞ്ഞത് മുസ്ലിം നായകനാവണമെങ്കില്‍ അവന്‍ വികലാംഗകനും അധസ്ഥിതനുമാവണമെന്ന് ഈ സിനിമ തെളിയിക്കുന്നു എന്നാണ്. സാധാരണ ജനങ്ങള്‍ കേട്ടാല്‍ വാ പൊളിച്ചുനിന്നേക്കാവുന്ന ഇത്തരം നിരൂപണങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് സിനിമയെക്കുറിച്ച ിമൃൃീം ആയ കാഴ്ചപ്പാടുകളുടെ പരിഹാസ്യതയാണ്. ആ സിനിമയില്‍ തന്നെ യാത്രയില്‍ വഴിയോരത്തുനിന്ന് നമസ്ക്കരിക്കുന്ന നായകന്റെ മറ്റൊരു മനംകുളിര്‍ക്കുന്ന ഷോട്ട്പോലും ഇത്തരക്കാര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. മാത്രമല്ല, ബോളിവുഡിനെക്കുറിച്ച് അജ്ഞതപോലുമുണ്ട് ഇതില്‍. കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ രംഗ്ദെ ബസന്തി, മുബൈ മേരി ജാന്‍, ഡല്‍ഹി 6 തുടങ്ങിയ മുസ്ലിം കാഥാപാത്രങ്ങളെ ഉജ്ജ്വലമായി കൈകാര്യം ചെയ്യുന്ന സിനിമകളെക്കുറിച്ച് ഒരു നന്ദിവാക്കുപോലും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന് ഇത്തരം നിരൂപണങ്ങളുടെ ക്രിയേറ്റിവിറ്റിയുടെ കൂടി പ്രശ്നമാണ്. പറഞ്ഞുവരുന്നത്, സിനിമാ നിരൂപണം ആരോഗ്യകര ക്ളാസിക്ക് സംവിധായകനായ ഗൊദാര്‍ദിന്റെ സിനിമകളില്‍ രസകരമായ ചില പ്രവണതകളുണ്ട്. കാണികളെല്ലാം സിനിമയില്‍ മുഴുകി ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ചില സിനിമകളില്‍ സ്ക്രീനില്‍ ഇകചഋങഅ എന്ന ആറക്ഷരം തെളിയുകയായി. ഇക്കാണുന്നത് വെറും സിനിമയാണ് എന്ന അര്‍ഥത്തില്‍ മാത്രമല്ല മറിച്ച്, സിനിമ എന്ന കല തന്നെ വളരെ സ്പെഷലാണ് എന്നും അതിനെ നിരൂപണം ചെയ്യുന്ന കാണികളിലും ഈ സ്പെഷാലിറ്റി ഉണ്ടാവണമെന്നുമാണ് ഗൊദാര്‍ദ് ചിന്തിക്കുന്നത് എന്ന് പല നിരൂപകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാമുകിയെ തട്ടിക്കൊണ്ടുപോകുന്ന വില്ലനെ പിന്തുടര്‍ന്ന് നായകന്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളിലൂടെ ചാടുന്ന സമയത്തായിരിക്കും ചിലപ്പോള്‍ ഇകചഋങഅ എന്ന് സ്ക്രീനില്‍ തെളിയുന്നത്. ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന കാണികള്‍ക്ക് ഇത് വിരസതയാവില്ല. എന്നുമാത്രമല്ല, ക്രിയാത്മകമായ ഒരു ഓഡിയന്‍സിനെ ഗൊദാര്‍ദ് തന്റെ കാലത്ത് എങ്ങനെ നിര്‍മ്മിച്ചു എന്നുകൂടിയാണ് ഇത് മനസ്സിലാക്കിത്തരുന്നത്. പുതിയ കാലത്ത് അദ്ദേഹം പ്രസക്തനായി നില്‍ക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ. പറഞ്ഞുവരുന്നത്, സിനിമ എന്ന സവിശേഷ കലയെക്കുറിച്ച് രൂപപ്പെടുത്തേണ്ട ആരോഗ്യകരമായ കാഴ്ചപ്പാടുകളെക്കുറിച്ചാണ് ആശയവും സാങ്കേതികവിദ്യകളും മനുഷ്യാധ്വാനവും പണവും കാലാവസ്ഥകളും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്ന സങ്കീര്‍ണ്ണമായ ഒരു പ്രൊസസിലൂടെ രൂപപ്പെടുത്തുന്ന സിനിമ പോലെ ഇത്രയും ബുദ്ധിമുട്ടേറിയ ഒരു കലയും ലോകത്തില്ല. അതുകൊണ്ടുതന്നെ സിനിമ എന്നാല്‍ വെറും ആശയക്കൈമാറ്റമാണ് എന്ന് ധരിക്കുന്നത് തികച്ചും ന്യായമല്ല. ആശയത്തിനാണ് പ്രഥമ സ്ഥാനമെങ്കിലും സിനിമ രൂപപ്പെടുത്താനുണ്ടായ മേല്‍പറഞ്ഞ ഘടകങ്ങളുടെ ഒരു പ്രദര്‍ശനമാണ് സിനിമ. അതാണ് ഇശിലാമ യുടെ ഛുലില. മലയാളസിനിമയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയുടെ തലക്കെട്ട് ഈയടുത്ത് കേട്ടത് വളരെ രസകരമായി തോന്നി. മലയാളസിനിമയും മൂട്ടയും എന്നായിരുന്നു ആ തലക്കെട്ട്. ഇന്ന്, മലയാളസിനിമയുമായി ബന്ധപ്പെട്ട സകലവിധ പ്രശ്നങ്ങളും(തിയേറ്ററിലിരിക്കുന്ന പ്രേക്ഷകന്റേതടക്കം) ഇത് വരച്ചിടുന്നു. എങ്കിലും ചിതലരിക്കുന്ന സിനിമാ നിരൂപണ മേഖലക്കാണ് ഇത്തരം തലവാചകങ്ങള്‍ നന്നായി ഇണങ്ങുക. പുതിയ കാലത്ത് സിനിമ ജനങ്ങളുടെ ഏതൊക്കെ പള്‍സുകളില്‍ എങ്ങനെയൊക്കെ ംീൃസ ീൌ ചെയ്യുന്നുവെന്ന് മനസ്സിലാക്കാന്‍ നിരൂപകര്‍ക്ക് സാധിക്കുന്നില്ല. നെറ്റിയില്‍ ചന്ദനക്കുറിയും കൈയില്‍ മന്ത്രച്ചരടുകളുമായി ഒരാള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടനെ ഹൈന്ദവഫാഷിസം എന്ന് ഒച്ചയിടുകയായി. തൊപ്പിയും താടിയും വെച്ച ഒരാള്‍ വില്ലനായി വന്നയുടന്‍ അത് ന്യൂനപക്ഷത്തെയും അവന്‍ കറുത്തവനാണങ്കില്‍ അധസ്ഥിതനെയും ചവിട്ടിയരക്കുന്നു എന്നാവും നിലവിളി. പ്രമുഖ തിരക്കഥാകൃത്ത് രജ്ഞിത്തിനോട് തന്റെ ദേവാസുരം എന്ന സിനിമയിലെ നായകന്‍ പ്രതിനിധീകരിക്കുന്നത് ഹൈന്ദവഫാഷിസത്തെ അല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇവിടെ സിനിമാനിരൂപണ ശാഖയേ ഇല്ലാ എന്നാണ്. അത്തരം അജണ്ടകള്‍ ഉള്ള സിനിമകളും ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത്തരമല്ലാത്ത സിനിമകളുമുണ്ടല്ലോ എന്നായിരുന്നു മറുപടി. സിനിമയെ ഒറ്റക്കണ്ണുകൊണ്ടുമാത്രം നോക്കിക്കാണുന്നത് തികച്ചും നെഗറ്റീവായ വലിയ സ്വാധീനമാണുണ്ടാക്കുക. ഈയിടെ പുറത്തിറങ്ങിയ കരണ്‍ ജോഹറിന്റെ മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ നിരൂപണത്തിന് ഇത്തരക്കാര്‍ പറഞ്ഞത് മുസ്ലിം നായകനാവണമെങ്കില്‍ അവന്‍ വികലാംഗകനും അധസ്ഥിതനുമാവണമെന്ന് ഈ സിനിമ തെളിയിക്കുന്നു എന്നാണ്. സാധാരണ ജനങ്ങള്‍ കേട്ടാല്‍ വാ പൊളിച്ചുനിന്നേക്കാവുന്ന ഇത്തരം നിരൂപണങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് സിനിമയെക്കുറിച്ച ിമൃൃീം ആയ കാഴ്ചപ്പാടുകളുടെ പരിഹാസ്യതയാണ്. ആ സിനിമയില്‍ തന്നെ യാത്രയില്‍ വഴിയോരത്തുനിന്ന് നമസ്ക്കരിക്കുന്ന നായകന്റെ മറ്റൊരു മനംകുളിര്‍ക്കുന്ന ഷോട്ട്പോലും ഇത്തരക്കാര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. മാത്രമല്ല, ബോളിവുഡിനെക്കുറിച്ച് അജ്ഞതപോലുമുണ്ട് ഇതില്‍. കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ രംഗ്ദെ ബസന്തി, മുബൈ മേരി ജാന്‍, ഡല്‍ഹി 6 തുടങ്ങിയ മുസ്ലിം കാഥാപാത്രങ്ങളെ ഉജ്ജ്വലമായി കൈകാര്യം ചെയ്യുന്ന സിനിമകളെക്കുറിച്ച് ഒരു നന്ദിവാക്കുപോലും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്ന് ഇത്തരം നിരൂപണങ്ങളുടെ ക്രിയേറ്റിവിറ്റിയുടെ കൂടി പ്രശ്നമാണ്. പറഞ്ഞുവരുന്നത്, സിനിമാ നിരൂപണം ആരോഗ്യകരമായ ഒരു സമൂഹത്തിന് മാത്രമേ പ്രതിഭാസ്പര്‍ശമുള്ള സിനിമകളുണ്ടാവൂ. നിരൂപണത്തിനുപയോഗിക്കുന്ന പഴകിയ പരിപ്രേക്ഷങ്ങള്‍ വലിച്ചെറിയുന്നത് നല്ല സിനിമാ കാലത്തിന്റെകൂടി തുടക്കമാണ്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ുീുൌഹമൃ രശിലാമകളെ നമ്മുടെ നിരൂപകര്‍ എങ്ങനെ മരരീാമറമലേ ചെയ്യുന്നു എന്നതും പ്രസക്തമാണ്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ചില പ്രൊഫസര്‍മാര്‍ നടത്തിയ ുീുൌഹമൃ രൌഹൌൃലനെ കുറിച്ചുള്ള പഠനങ്ങള്‍ പ്രസക്തമാണ്. മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിരാശരായ തമിഴ്നാട്ടിലെയും ആന്ധ്രയിലെയും ജനങ്ങള്‍ എങ്ങനെയാണ് അവിടെങ്ങളിലെ ുീുൌഹമൃ രശിലാമകളിലെ വിഗ്രഹങ്ങളെ രാഷ്ട്രീയ അനുയായികളാക്കിയത് എന്നത് തീര്‍ത്തും പ്രധാനമാണ്. ജനങ്ങളെ സ്വാധീനിക്കുന്ന സിനിമകള്‍ കൃത്യമായി നമ്മുടെ നിരൂപണ വൃത്തത്തില്‍ പ്രതിനിധീകരണമുണ്ടായില്ലെങ്കില്‍ അതവര്‍ക്കുതന്നെ തിരിച്ചുനല്‍കേണ്ടിവരും. അര്‍ഷഖ്.എം.എ മായ ഒരു സമൂഹത്തിന് മാത്രമേ പ്രതിഭാസ്പര്‍ശമുള്ള സിനിമകളുണ്ടാവൂ. നിരൂപണത്തിനുപയോഗിക്കുന്ന പഴകിയ പരിപ്രേക്ഷങ്ങള്‍ വലിച്ചെറിയുന്നത് നല്ല സിനിമാ കാലത്തിന്റെകൂടി തുടക്കമാണ്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ുീുൌഹമൃ രശിലാമകളെ നമ്മുടെ നിരൂപകര്‍ എങ്ങനെ മരരീാമറമലേ ചെയ്യുന്നു എന്നതും പ്രസക്തമാണ്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ചില പ്രൊഫസര്‍മാര്‍ നടത്തിയ ുീുൌഹമൃ രൌഹൌൃലനെ കുറിച്ചുള്ള പഠനങ്ങള്‍ പ്രസക്തമാണ്. മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിരാശരായ തമിഴ്നാട്ടിലെയും ആന്ധ്രയിലെയും ജനങ്ങള്‍ എങ്ങനെയാണ് അവിടെങ്ങളിലെ ുീുൌഹമൃ രശിലാമകളിലെ വിഗ്രഹങ്ങളെ രാഷ്ട്രീയ അനുയായികളാക്കിയത് എന്നത് തീര്‍ത്തും പ്രധാനമാണ്. ജനങ്ങളെ സ്വാധീനിക്കുന്ന സിനിമകള്‍ കൃത്യമായി നമ്മുടെ നിരൂപണ വൃത്തത്തില്‍ പ്രതിനിധീകരണമുണ്ടായില്ലെങ്കില്‍ അതവര്‍ക്കുതന്നെ തിരിച്ചുനല്‍കേണ്ടിവരും.

അര്‍ഷഖ്.എം.എ

maarshak@gmail.com

On 0 comments



ശാന്തപുരം: 'ലാം' ഫ്രൈംസ് ഇന്‍ ഷോര്‍ട്ട് എന്ന തലക്കെട്ടില്‍ അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യയിലെ ഷോര്‍ട്ട് ഫിലിം ഫെസ്റിവലിന് ഇബ്നു ഖല്‍ദൂന്‍ ഓഡിറ്റോറിയത്തില്‍ തുടക്കം കുറിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് പി.ടി.കുഞ്ഞിമുഹമ്മദ് ടെലികോണ്‍ഫറന്‍സ് വഴി ഫെസ്റ് ഉദ്ഘാടനം ചെയ്തു. ആശംസകളര്‍പ്പിച്ച് പ്രിന്‍സിപ്പല്‍ കെ.അബ്ദുല്‍ കരീം, എസ്.ഐ.ഒ സെക്രട്ടറി റഷാദ്, ഇംഗ്ളീഷ് വിഭാഗം ലക്ചര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
ലാംഗ്വേജ് ഫാക്കല്‍റ്റി പ്രിന്‍സിപ്പല്‍ അബ്ദുര്‍റഹ്മാന്‍ സിഗ്നേച്ചര്‍ ഫിലിം പ്രകാശനം ചെയ്തു. തുടര്‍ന്ന് ടൈറ്റില്‍ ഫിലിമായ 'ബ്രിഡ്ജ്' പ്രദര്‍ശിപ്പിച്ചു. ശേഷം നായകന്‍ സലിം കുമാര്‍ കുട്ടികളോട് സംവദിച്ചു. വൈകുന്നേരം 'എന്തുകൊണ്ട് ഷോര്‍ട്ട് ഫിലിം' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചക്ക് സംവിധായകന്‍ മധു ജനാര്‍ദ്ദനന്‍ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 'കാംപസ് സിനിമ', 'സ്ത്രീയും സിനിമയും' എന്ന തലക്കെട്ടുകളില്‍ ഓപ്പണ്‍ ഫോറങ്ങള്‍ നടക്കും. ഇഹ്സാന്‍ കളമശ്ശേരിയാണ് ഫെസ്റിവെല്‍ ഡയറക്ടര്‍. ഫായിസ്.എം.കെ, ഷഫീഖ്.എന്‍.പി എന്നിവരാണ് കണ്‍വീനര്‍മാര്‍.